Activate your premium subscription today.
ചരമവാർത്തകൾ കാണുന്നതിന് ചുവടെയുള്ള ഏതെങ്കിലും ജില്ല തിരഞ്ഞെടുക്കുക
സഹായിക്കാനായില്ലെങ്കിലും ഇങ്ങനെ വട്ടം കറക്കരുതെ’ ന്നാണ് മെഡിക്കൽ കോളജിൽ കണ്ടു മുട്ടിയവരിൽ പലരും പങ്കുവച്ച പൊതുവികാരം. പൊട്ടിക്കരഞ്ഞുകൊണ്ടാണ് പലരും പ്രതികരിച്ചത്. സൗജന്യമെന്ന് ആര് പറഞ്ഞു? സർക്കാരിന്റെ വാഗ്ദാനങ്ങളിൽ മഞ്ഞ റേഷൻ കാർഡുകാർക്ക് ചികിത്സയും മരുന്നുമുൾപ്പെടെ സൗജന്യമാണ്. പക്ഷേ, ഇതും
അഞ്ചൽ ∙ തിരക്കേറിയ അഞ്ചൽ –ആയൂർ റോഡിലെ വട്ടമൺ പാലം പണിക്ക് മന്ദഗതിയിലെന്ന് ആക്ഷേപം. രണ്ടു വർഷത്തോളമായി ഇഴഞ്ഞു നീങ്ങുന്ന പണികൾ ഇപ്പോൾ മഴയെന്ന കാരണം പറഞ്ഞു പൂർണമായും നിർത്തി. ഇതുവരെ തൂണുകൾ പോലും പൂർത്തിയായില്ല. പണികൾ ഇനി എന്നു തുടങ്ങുമെന്ന് പറയാൻ കഴിയാത്ത അവസ്ഥ. പൊതുമരാമത്ത് ഉദ്യോഗസ്ഥരും കരാറുകാരും കാട്ടുന്ന അനാസ്ഥ ഒട്ടേറെ യാത്രക്കാരെയാണ് വട്ടം ചുറ്റിക്കുന്നത്.
പത്തനംതിട്ട ∙ മുഖ്യമന്ത്രി വീണ്ടും നഗരത്തിൽ എത്തണമെന്ന ആഗ്രഹവുമായി നഗരവാസികൾ. അങ്ങനെയെങ്കിലും പൊളിഞ്ഞ റോഡുകൾ അധികൃതർ അറ്റകുറ്റപ്പണി നടത്തുമല്ലോയെന്നതാണ്കാരണം. നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ വേണ്ടി കുമ്പഴ റോഡിൽ അഗ്നിശമന സേനാ നിലയം റോഡിനു മുൻവശം ഡിസംബർ പകുതിയോടെ അറ്റകുറ്റപ്പണി
മാവേലിക്കര∙ ഹരിപ്പാട് വെട്ടുവേനി കിഴക്കടം പള്ളിയിൽ വീട്ടിൽ എസ്.സുനിതയുടെ കൊലപാതകത്തിൽ ആദ്യം സംശയിച്ചത് ഭർത്താവിനെ. എന്നാൽ, അന്വേഷണത്തിനിടെ രാജേഷുമായുള്ള ബന്ധത്തെക്കുറിച്ചു സൂചന കിട്ടി. അന്നു തന്നെ രാജേഷിനെ കസ്റ്റഡിയിലെടുത്തു. നാലാം ദിവസം ഇയാൾ കുറ്റം സമ്മതിച്ചു. ഭർത്താവുമായി പിണങ്ങി
കോട്ടയം ∙ ചലച്ചിത്രകാരൻ ജോൺ ഏബ്രഹാം കോട്ടയത്തിന്റെ ഓർമയുടെ ഇടനാഴിയിലേക്കു വീണ്ടും വന്നു. ജോണിന്റെ സിനിമകളിലേക്കും വ്യക്തിജീവിതത്തിലേക്കുമുള്ള വേറിട്ട നോട്ടങ്ങളുമായി സുഹൃത്തുക്കളും സിനിമ പ്രവർത്തകരും ഒത്തുചേർന്നു. ജോണിന്റെ സഹോദരി ശാന്താ മേരി ചെറിയാൻ ഒരുവേള ഓർകളിൽ വിതുമ്പി.‘അവൻ എന്നും പാതിരാത്രി
മൂന്നാർ ∙ മേയിൽ സഞ്ചാരികളുടെ എണ്ണത്തിൽ ഇരവികുളം ദേശീയോദ്യാനം റെക്കോർഡിട്ടു. ദേശീയോദ്യാനത്തിൽപെട്ട രാജമല, ലക്കം വെള്ളച്ചാട്ടം എന്നിവിടങ്ങളിലായി മേയ് ഒന്നു മുതൽ 31 വരെ 1.54 ലക്ഷം സഞ്ചാരികളെത്തി. വരയാടുകളുടെ കേന്ദ്രമായ രാജമലയിൽ മാത്രം 1,05,000 പേർ എത്തി. 2006 ഓഗസ്റ്റിൽ നീലക്കുറിഞ്ഞി സീസണിൽ 83,000 പേർ
കാക്കനാട്∙ ഡ്രൈവിങ് ടെസ്റ്റ് പാസായി ടെസ്റ്റ് ഗ്രൗണ്ടിന് പുറത്തിറങ്ങിയ ഉടൻ യുവാവിന്റെ പുതിയ ലൈസൻസിന് സസ്പെൻഷൻ. രൂപമാറ്റം വരുത്തിയ ബൈക്കുമായി ടെസ്റ്റിനെത്തിയതാണ് ഏലൂർ സ്വദേശി നെൽസനു വിനയായത്.ഡ്രൈവിങ് സ്കൂൾ വാഹനത്തിൽ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയ നെൽസൻ മടങ്ങാനായി ടെസ്റ്റ് ഗ്രൗണ്ടിനു സമീപത്തു
കൊടുങ്ങല്ലൂർ ∙ അഴീക്കോട് മുനക്കൽ പുലിമുട്ട്, പുല്ലൂറ്റ് കനോലി കനാൽ, പെരിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴ, കരൂപ്പടന്ന പുഴ, ഇതിന്റെ കൈവഴികൾ എന്നിവിടങ്ങളിൽ ചെളി കലർന്ന മലിനജലം ഒഴുകി എത്തിയതോടെ മത്സ്യബന്ധനം പ്രതിസന്ധിയിൽ. അതോടെ ചീനവല തൊഴിലാളികൾ പട്ടിണിയിൽ.ചീനവല ഉപയോഗിച്ചു മത്സ്യം പിടിക്കുന്ന
കൊപ്പം ∙ ഇരവികുളം ദേശീയോദ്യാനത്തിൽ കാടിന്റെ ഭംഗി ആസ്വദിക്കാന്‍ ഇനി വെര്‍ച്വല്‍ റിയാലിറ്റി സ്റ്റുഡിയോയും. ദേശീയോദ്യാന കവാടത്തില്‍ സുഹൃത്തുക്കള്‍ ചേര്‍ന്നാണു വെര്‍ച്വല്‍ സ്റ്റുഡിയോ നിര്‍മിച്ചിരിക്കുന്നത്. മൂന്നാർ വനംവകുപ്പിനു കാടിന്റെ ഭംഗി ആസ്വദിക്കാൻ ഒരു വെർച്വൽ റിയാലിറ്റി സെന്റർ വേണമെന്ന ആവശ്യം
തേഞ്ഞിപ്പലം ∙ ചേളാരി ഐഒസി എൽപിജി ബോട്ലിങ് പ്ലാന്റ് വളപ്പിലെ വൻ മതിൽ തകർന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. തകർന്ന മതിലിനടിയിൽ ആരെങ്കിലും അകപ്പെട്ടോയെന്ന കാര്യത്തിൽ വ്യക്തത വരാത്തതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. ശക്തമായ മഴയത്ത് മതിൽ പതിയെ നിലംപൊത്തിയ സാഹചര്യത്തിൽ ആരെങ്കിലും അപകടത്തിൽ പെടാനുള്ള സാധ്യത
എരഞ്ഞിക്കൽ∙ ചെട്ടികുളത്ത് അപകടത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹം മാറ്റാൻ പൊലീസ് എത്താതെ മുക്കാൽ മണിക്കൂറോളം റോഡിൽ കിടന്നു, ക്ഷുഭിതരായ നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. എലത്തൂർ പൊലീസ് പരിധിയിലെ ചെട്ടികുളത്ത് ഇന്നലെ രാത്രി ഏഴരയോടെയാണു ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്ന പൊയിൽക്കാവ് സ്വദേശി ഷിൽജ ലോറി
കൽപറ്റ ∙ പഴയ ബസ് സ്റ്റാൻഡിൽ സൂക്ഷിച്ച് നടന്നില്ലെങ്കിൽ കാലിൽ ഇരുമ്പു കമ്പി തുളച്ചു കയറും. സ്റ്റാൻഡിൽ നിന്നു ബസുകൾ പ്രധാന റോഡിലേക്കു ഇറങ്ങുന്ന ഭാഗത്ത് നിലത്തിട്ട കോൺക്രീറ്റ് തകർന്ന് ഇരുമ്പു കമ്പികൾ പുറത്തു വന്നതാണു ഭീഷണി. കാലപ്പഴക്കത്തിൽ കോൺക്രീറ്റ് ദ്രവിച്ചതാണ് ഇരുമ്പുകമ്പികൾ പുറത്തെത്താൻ കാരണം.
എടൂർ ∙ വെമ്പുഴ പുതിയ പാലംപണിയിൽ നിർമിച്ച സമാന്തരപാതയും വെള്ളം ഒഴുകിപോകാനായി സ്ഥാപിച്ച കൂറ്റൻപൈപ്പുകളും കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. തുടർന്ന് എടൂർ–കരിക്കോട്ടക്കരി റൂട്ടിൽ ഗതാഗതം പൂർണമായും നിലച്ചു. വെള്ളം തടഞ്ഞുനിന്നു പ്രദേശത്തെ നിരവധിപേരുടെ കൃഷിയിടങ്ങളിൽ നാശമുണ്ടായി.
കാസർകോട്∙കോരിച്ചൊരിയുന്ന മഴയുടെ തണുപ്പിലും അടുക്കളയിൽ കൈപൊള്ളി കാസർകോട്ടുകാർ. പച്ചക്കറിയുടെയും പലവ്യഞ്ജന സാധനങ്ങളുടെയും വില കുതിച്ചുയർന്നു. പച്ചക്കറിക്ക് വില നേരെ ഇരട്ടിയാവുകയാണു ചെയ്തത്. ബീൻസാണ് വിപണിയിലെ വിലയേറിയ താരം. ഒരു മാസം മുൻപ് 40 രൂപയുണ്ടായിരുന്ന ബീൻസ് ഒരു കിലോഗ്രാം കിട്ടണമെങ്കിൽ ഇന്നലെ